Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

മലപ്പുറത്ത് രോഗവ്യാപനം കുറവില്ല; 174 പേർക്കും രോഗം നേരിട്ടുള്ള സമ്പർക്കത്തിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ 187 പേർക്കാണ് തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 174 പേർക്ക് നേരിട്ടുള്ള സന്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒന്പതുപേർക്ക് ഉറവിടമറിയാതെയുമാണ് കൊവിഡ് 19 ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ അന്തർസംസ്ഥാനത്ത് നിന്നെത്തിയതും ശേഷിക്കുന്ന മൂന്നുപേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം, ജില്ലയിൽ ഇന്ന് 206 പേർ വിദഗ്ധചികിൽസയ്ക്കുശേഷം രോഗമുക്തരായി. ഇതുവരെ 8,800 പേരാണ് വിദഗ്ധചികിൽസയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നേരിട്ടുള്ള സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

ആലിപ്പറന്പ് 2

അലനല്ലൂർ 1

ആലംകോട് 2

ആലിൻചുവട് 1

ആനക്കയം 1

അങ്ങാടിപ്പുറം 5

എ ആർ നഗർ 3

അരീക്കോട് 4

ചെറിയ മുണ്ടം 3

ചെറുകാവ് 1

എടക്കര 1

എടപ്പാൾ 2

എടരിക്കോട് 3

എടവണ്ണ 2

കൽപകഞ്ചേരി 7

കണ്ണമംഗലം 7

കരുവാരകുണ്ട് 1

കീഴുപറന്പ് 1

കൊണ്ടോട്ടി 1

കൂരിയാട് 1

കോട്ടക്കൽ 1

കുറ്റിപ്പുറം 1

മന്പാട് 1

മഞ്ചേരി 4

മങ്കട 1

മാറഞ്ചേരി 1

മേലാറ്റൂർ 1

മൂന്നിയൂർ 4

നന്നന്പ്ര 7

നന്നംമുക്ക് 1

ഉൗരകം 1

ഒതുക്കുങ്ങൽ 2

പരപ്പനങ്ങാടി 2

പറപ്പൂർ 2

പെരിന്തൽമണ്ണ 8

പൊന്നാനി 11

പൂക്കോട്ടൂർ 5

പുളിക്കൽ 2

പുൽപ്പറ്റ 1

പുഴക്കാട്ടിരി 2

താനൂർ 12

തലക്കാട് 3

താനാളൂർ 4

തേഞ്ഞിപ്പലം 3

തിരുരങ്ങാടി 7

തൃപ്പങ്ങോട് 1

വളവന്നൂർ 6

വള്ളിക്കുന്ന് 9

വട്ടംകുളം 7

വാഴയൂർ 5

വെളിമുക്ക് 5

വെട്ടത്തൂർ 2

വണ്ടൂർ 1

സ്ഥലം ലഭ്യമല്ലാത്തത് 2

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവർ

തെന്നല 1

വേങ്ങര 1

നിറമരുതൂർ 1

പെരുവള്ളൂർ 1

പോത്തുകല്ലു 1

തിരുരങ്ങാടി 1

പള്ളിക്കൽ 1

പുഴക്കാട്ടിരി 1

അലനല്ലൂർ 1

വിദേശരാജ്യങ്ങളിൽനിന്ന് വന്നവർ

നന്നംമുക്ക് 1

മന്പാട് 1

നന്നന്പ്ര 1

അന്തർസംസ്ഥാനങ്ങളിൽനിന്ന് വന്നവർ

കീഴുപറന്പ് 1

46,986 പേർ നിരീക്ഷണത്തിൽ

46,986 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,825 പേർ വിവിധ ചികിൽസാകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിൽസാകേന്ദ്രങ്ങളായ ആശുപത്രികളിൽ 324 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ 1,100 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്‍ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയിൽനിന്ന് പരിശോധനക്കയച്ച 1,26,258 സാംപിളുകളിൽ 1,041 സാംപിളുകളുടെ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
Reactions

Post a Comment

0 Comments